കനത്ത മഴ: ജില്ലയിൽ ഏഴ് ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു കനത്ത മഴയെ തുടർന്ന് മൂവാറ്റുപുഴ, കോതമംഗലം താലൂക്കുകളിലായി എഴ് ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു. മൂവാറ്റുപുഴയിൽ നാലും കോതമംഗലത്ത് മൂന്നും ക്യാമ്പുകളാണ് തുറന്നത്. 27 കുടുംബങ്ങളിൽ നിന്നായി 78 പേരെ മാറ്റിപ്പാർപ്പിച്ചു. ഇന്നലെ രാത്രി മുതൽ പെയ്ത ശക്തമായ മഴയിൽ ജില്ലയിൽ ഒരു വീടിന് പൂർണമായും മൂന്നു വീടുകൾക്ക ഭാഗികമായും കേടുപാടുകൾ സംഭവിച്ചു. ആലുവ താലൂക്കിലെ ഒരു കടമുറിക്ക് ഭാഗികമായി നാശനഷ്ടം സംഭവിച്ചു. *ജില്ലയിലെ ദുരിതാശ്വാസ ക്യാമ്പുകൾ* *വെള്ളൂർകുന്നം വില്ലേജിൽ കടാതി സൺഡേ സ്കൂൾ* 8 കുടുംബം പുരുഷൻമാർ - 8 സ്ത്രീ -9 കുട്ടികൾ -2. ആകെ - 19 *വെളുർകുന്നം വില്ലേജിൽ ടൗൺ യൂ പി സ്കൂൾ* 10 കുടുംബം പുരുഷൻമാർ - 10 സ്ത്രീ -10 കുട്ടികൾ -5 ആകെ 25. *വെള്ളുർകുന്നം വില്ലേജിൽ വാഴപ്പിള്ളി ജെ ബി എസ്* 5 കുടുംബം പുരുഷൻമാർ -6 സ്ത്രീകൾ -11 കുട്ടികൾ -4 ആകെ -22 *മൂവാറ്റുപുഴ വില്ലേജ് എസ് എ ബി ടി എം സ്കൂൾ* 1 കുടുംബം പുരുഷൻമാർ: 1 സ്ത്രീകൾ: 1 കുട്ടികൾ: 2 ആകെ : 4 *നേര്യമംഗലം താലൂക്ക് നേര്യമംഗലം ഗവ ഹൈസ്കൂൾ* 2 കുടുംബം പുരുഷൻ -1 സ്ത്രീ-2 കുട്ടികൾ- 2 ആകെ- 5 *നീണ്ടപ്പാറ ഗവ. എൽ പി സ്കൂൾ* *കുട്ടമ്പുഴ ഗവ. എൽ പി സ്കൂൾ* (Updated at 7PM)
കനത്ത മഴ: ജില്ലയിൽ ഏഴ് ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു കനത്ത മഴയെ തുടർന്ന് മൂവാറ്റുപുഴ, കോതമംഗലം താലൂക്കുകളിലായി എഴ് ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു. മൂവാറ്റുപുഴയിൽ നാലും കോതമംഗലത്ത് മൂന്നും ക്യാമ്പുകളാണ് തുറന്നത്. 27 കുടുംബങ്ങളിൽ നിന്നായി 78 പേരെ മാറ്റിപ്പാർപ്പിച്ചു. ഇന്നലെ രാത്രി മുതൽ പെയ്ത ശക്തമായ മഴയിൽ ജില്ലയിൽ ഒരു വീടിന് പൂർണമായും മൂന്നു വീടുകൾക്ക
ഭാഗികമായും കേടുപാടുകൾ സംഭവിച്ചു. ആലുവ താലൂക്കിലെ ഒരു കടമുറിക്ക് ഭാഗികമായി നാശനഷ്ടം സംഭവിച്ചു. *ജില്ലയിലെ ദുരിതാശ്വാസ ക്യാമ്പുകൾ* *വെള്ളൂർകുന്നം വില്ലേജിൽ കടാതി സൺഡേ സ്കൂൾ* 8 കുടുംബം പുരുഷൻമാർ - 8 സ്ത്രീ -9 കുട്ടികൾ -2. ആകെ - 19 *വെളുർകുന്നം വില്ലേജിൽ ടൗൺ യൂ പി സ്കൂൾ* 10 കുടുംബം പുരുഷൻമാർ - 10 സ്ത്രീ -10 കുട്ടികൾ -5 ആകെ 25. *വെള്ളുർകുന്നം വില്ലേജിൽ വാഴപ്പിള്ളി ജെ ബി എസ്* 5 കുടുംബം പുരുഷൻമാർ
-6 സ്ത്രീകൾ -11 കുട്ടികൾ -4 ആകെ -22 *മൂവാറ്റുപുഴ വില്ലേജ് എസ് എ ബി ടി എം സ്കൂൾ* 1 കുടുംബം പുരുഷൻമാർ: 1 സ്ത്രീകൾ: 1 കുട്ടികൾ: 2 ആകെ : 4 *നേര്യമംഗലം താലൂക്ക് നേര്യമംഗലം ഗവ ഹൈസ്കൂൾ* 2 കുടുംബം പുരുഷൻ -1 സ്ത്രീ-2 കുട്ടികൾ- 2 ആകെ- 5 *നീണ്ടപ്പാറ ഗവ. എൽ പി സ്കൂൾ* *കുട്ടമ്പുഴ ഗവ. എൽ പി സ്കൂൾ* (Updated at 7PM)
- കള്ളൻമാർക്കും ഗുണമേന്മ കൂടിയ ഏലക്ക മതി ഇടുക്കി നെടുംകണ്ടത്ത് മലഞ്ചരക്ക് വ്യാപാര സ്ഥാപനത്തിൽ നിന്നും മോഷ്ടാവ് ഏലക്ക കടത്താൻ ശ്രമിച്ചത് ഗുണമേന്മ ഉറപ്പ് വരുത്തിയ ശേഷം സ്ഥാപനത്തിൽ സൂക്ഷിച്ചിരുന്ന അര ലക്ഷം രൂപ നഷ്ട്ടപെട്ടു നാട്ടുകാരുടെ അവസരോചിത ഇടപെടൽ മൂലം മോഷ്ടാവിന് ഏലക്ക കടത്തികൊണ്ട് പോകാൻ സാധിച്ചില്ല നെടുംകണ്ടം ചക്കക്കാനത്ത് പ്രവർത്തിയ്ക്കുന്നപൊന്നൂസ് കാർഡമം ട്രെഡിങ് സെന്ററിൽ ആണ് ഇന്ന് പുലർച്ചെ മോഷണം നടന്നത്. മേഖലയിലെ ട്രാൻസ്ഫോർമർ ഓഫ് ചെയ്ത ശേഷമാണ് മോഷ്ടാവ് സ്ഥാപനത്തിന് അടുത്ത് എത്തിയത്. കെട്ടിടത്തിന് മുൻ ഭാഗത്ത് സ്ഥാപിച്ചിരുന്ന സി സി ടി വികളിൽ മുഖം പതിയാതിരിയ്ക്കാൻ ഇവ മുകളിലേയ്ക് തിരിച്ചു വെച്ച ശേഷമാണ് ഷട്ടറിന്റെ പൂട്ട് തകർത്ത് അകത്തു കടന്നത്. കടയ്ക്കുള്ളിൽ ഗ്രേഡ് തിരിച്ചു വെച്ചിരുന്ന ഏറ്റവും വിലയേറിയ ഏലക്ക ഏതെന്നു വിലയിരുത്തിയ ശേഷം ആയിരുന്നു മോഷണം hold സ്ഥാപനത്തിൽ സൂക്ഷിച്ചിരുന്ന 50000 ഓളം രൂപയും ഗ്രേഡ് ചെയ്ത് തിരിച്ച് മൂന്ന് ചാക്കുകളിൽ ആയി സൂക്ഷിച്ചിരുന്ന ഏലക്കയും മോഷ്ടാവ് പുറത്ത് എത്തിച്ചു. ഈ സമയം കെട്ടിടത്തിന്റെ മുകൾ നിലയിൽ താമസിയ്ക്കുന്ന വീട്ടമ്മ ശബ്ദം കേട്ട് ഉണരുകയും വിവരം ഉടമയെ അറിയിക്കുകയുമായിരുന്നു. ഏലക്ക നിറച്ച ചാക്കുകൾ ചുമന്ന് മാറ്റാൻ ശ്രമിയ്ക്കുന്നതിനിടെ, പ്രദേശ വാസികൾ വിവരം അറിഞ്ഞതായി മനസിലാക്കിയ മോഷ്ടാവ് ഓടി രക്ഷപെട്ടു. സംഭവം നടന്ന ഉടൻ തന്നെ നാട്ടുകാർ ഓടി കൂടുകയും മേഖലയിലെ മറ്റൊരു കെട്ടിടത്തിന് സമീപത്തു നിന്ന് രണ്ട് ചാക്ക് ഏലക്കായും മോഷണം നടന്ന കടയുടെ മുൻപിൽ നിന്ന് ഒരു ചാക്ക് ഏലക്കായും ലഭിച്ചു. Hold സ്ഥാപനത്തിന്റെ ഓഫീസ് പ്രവർത്തിയ്ക്കുന്ന ഷട്ടർ കൃത്യമായി മനസിലാക്കി ഈ ഷട്ടറിന്റെ പൂട്ട് മാത്രമാണ് തകർത്തത്. ബാക്കിയുള്ള ഷട്ടറുകളോട് ചേർന്ന് ഏലക്ക നിറച്ച ചാക്കുകൾ അടുക്കി വെച്ചിരിയ്ക്കുന്നതിനാൽ അകത്തു പ്രവേശിയ്ക്കാൻ ആവില്ല. സ്ഥാപനത്തിന് ഉള്ളിൽ പ്രവേശിച്ച മോഷ്ടാവ് ഏതാനും മിനിറ്റുകൾക് ഉള്ളിൽ തന്നെ മോഷണം നടത്തി പുറത്തിറങ്ങി hold നെടുംകണ്ടം പോലിസ് അന്വേഷണം ആരംഭിച്ചു. വിരലടയാള വിദഗ്ദ്ധരും ഡോഗ് സ്ക്വാഡും എത്തി തെളിവ് ശേഖരിച്ചു hold വീട്ടമ്മയുടെ അവസരോചിത ഇടപെടൽ മൂലം സ്ഥാപന ഉടമയ്ക് ലക്ഷങ്ങളുടെ ഏലക്ക ആണ് തിരികെ ലഭിച്ചത്1
- കൊടിയത്തൂര് ഉരുൾപൊട്ടി വീടുകളിൽ വെള്ളം കയറി ക്രമാതീതമായി വെള്ളം ഉയരുകയാണ് കൊടിയത്തൂർ അടൂർ മലയിൽ ഉരുൾപൊട്ടിയതിനെ തുടർന്ന് തോടുകളിൽ ക്രമാതീതമായി വെള്ളം ഉയർന്നതിനെ തുടർന്ന് വീടുകളിൽ വെള്ളത്തിലായി1