പ്രവർത്തി ച്ച മേഖലകളിലെല്ലാ വ ഴി തെറ്റി വന്നവനാണ് താൻ എന്ന് സാഹിത്യ കാരൻ സേതു ആലുവ : പ്രവർത്തി ച്ച മേഖലകളിലെല്ലാ വ ഴി തെറ്റി വന്നവനാണ് താൻ എന്ന് സാഹിത്യ കാരൻ സേതു പറഞ്ഞു. താൻ പ്രവർത്തിച്ച ബാ ങ്കിങ്ങ് മേഖലയും 60വർ ഷമായി പ്രവർത്തിച്ചു വ രുന്ന സാഹിത്യ മേഖല യിലും താൻ വഴി തെറ്റി എത്തിയതാണെന്ന് അ ദ്ദേഹം പറഞ്ഞു. കേരള ദർ ശന വേദി ഉത്രാട നാ ളിൽ സേതുവിനും പത്നി രാജലക്ഷ്മിക്കും16 കടുങ്ങല്ലൂരിലെ വസതിയിലെത്തി ഓണക്കോടി നൽകി ആദരി ക്കുന്ന ചടങ്ങിലായിരുന്നു അദ്ദേഹം ഇത് വ്യക്തമാക്കിയത്. പഠന കാലത്ത് ഫിസിക്സ് പ്ര ധാന വിഷയമായി പഠി ച്ച തനിക്ക് ലഭിച്ച ജോലി ഇതുമായി ബന്ധമില്ലാ ത്ത ബാങ്കിങ്ങ് മേഖല യായിരുന്നു. മലയാളം മുഖ്യ വിഷയ മായെടു ക്കാതെ ഹിന്ദി പഠിച്ച ഞാൻ സാഹിത്യകാര നായതിലും അത്ഭുത പ്പെടാറുണ്ടെന്ന് സേതു പറഞ്ഞു.ബന്ധമില്ലാ ത്ത രണ്ടു മേഖലക ളിലും പ്രവർത്തിച്ചതു കൊണ്ടാണ് താൻ വഴി തെറ്റി വന്നവനെന്നു പ റഞ്ഞതെന്നും സേതു വ്യക്തമാക്കി.കാലടി സംസ്കൃത സർവകലാ ശാല മുൻ വൈസ് ചാ ൻസലർ ഡോ.എം.സി. ദിലീപ് കുമാർ ഓണ ക്കോടി നൽകി സേതു വിനെ ആദരിച്ചു ദർശന വേദി ചെയർമാൻ എ. പി. മത്തായി അധ്യക്ഷ നായി. ഡയറക്ടർ ടോമി മാത്യു, ജന: സെക്രട്ടറി കുമ്പളം രവി, പഞ്ചായ ത്ത് മെമ്പർ ശ്രീകുമാർ മുല്ലേപ്പിള്ളി, പരിസ്ഥിതി പ്രവർത്തകൻ ഏലൂർ ഗോപിനാഥ് എന്നിവർ സംബന്ധിച്ചു.
പ്രവർത്തി ച്ച മേഖലകളിലെല്ലാ വ ഴി തെറ്റി വന്നവനാണ് താൻ എന്ന് സാഹിത്യ കാരൻ സേതു ആലുവ : പ്രവർത്തി ച്ച മേഖലകളിലെല്ലാ വ ഴി തെറ്റി വന്നവനാണ് താൻ എന്ന് സാഹിത്യ കാരൻ സേതു പറഞ്ഞു. താൻ പ്രവർത്തിച്ച ബാ ങ്കിങ്ങ് മേഖലയും 60വർ ഷമായി പ്രവർത്തിച്ചു വ രുന്ന സാഹിത്യ മേഖല യിലും താൻ വഴി തെറ്റി എത്തിയതാണെന്ന് അ ദ്ദേഹം പറഞ്ഞു. കേരള ദർ ശന വേദി ഉത്രാട നാ ളിൽ സേതുവിനും പത്നി രാജലക്ഷ്മിക്കും16 കടുങ്ങല്ലൂരിലെ വസതിയിലെത്തി ഓണക്കോടി നൽകി ആദരി ക്കുന്ന ചടങ്ങിലായിരുന്നു അദ്ദേഹം ഇത് വ്യക്തമാക്കിയത്. പഠന കാലത്ത് ഫിസിക്സ് പ്ര ധാന വിഷയമായി പഠി ച്ച തനിക്ക് ലഭിച്ച ജോലി ഇതുമായി ബന്ധമില്ലാ ത്ത ബാങ്കിങ്ങ് മേഖല യായിരുന്നു. മലയാളം മുഖ്യ വിഷയ മായെടു ക്കാതെ ഹിന്ദി പഠിച്ച ഞാൻ സാഹിത്യകാര നായതിലും അത്ഭുത പ്പെടാറുണ്ടെന്ന് സേതു പറഞ്ഞു.ബന്ധമില്ലാ ത്ത രണ്ടു മേഖലക ളിലും പ്രവർത്തിച്ചതു കൊണ്ടാണ് താൻ വഴി തെറ്റി വന്നവനെന്നു പ റഞ്ഞതെന്നും സേതു വ്യക്തമാക്കി.കാലടി സംസ്കൃത സർവകലാ ശാല മുൻ വൈസ് ചാ ൻസലർ ഡോ.എം.സി. ദിലീപ് കുമാർ ഓണ ക്കോടി നൽകി സേതു വിനെ ആദരിച്ചു ദർശന വേദി ചെയർമാൻ എ. പി. മത്തായി അധ്യക്ഷ നായി. ഡയറക്ടർ ടോമി മാത്യു, ജന: സെക്രട്ടറി കുമ്പളം രവി, പഞ്ചായ ത്ത് മെമ്പർ ശ്രീകുമാർ മുല്ലേപ്പിള്ളി, പരിസ്ഥിതി പ്രവർത്തകൻ ഏലൂർ ഗോപിനാഥ് എന്നിവർ സംബന്ധിച്ചു.
- തൃക്കണ്ടിയൂരിൽ അൻപതോളം കുടുംബങ്ങൾക്ക് ഓണക്കിറ്റ് വിതരണം നടത്തി ശിഹാബ് തങ്ങൾ റിലീഫ് സെൽ തൃക്കണ്ടിയൂർ: തൃക്കണ്ടിയൂർ ശിഹാബ് തങ്ങൾ റിലീഫ് സെല്ലിന്റെ നാമധേയത്തിൽ തൃക്കണ്ടിയൂർ മുസ്ലിം ലീഗ് കമ്മിറ്റി പ്രദേശത്തെ അൻപതോളം കുടുംബങ്ങൾക്ക് ഓണക്കിറ്റ് വിതരണം ചെയ്തു. പരിപാടിയുടെ ഉദ്ഘാടനം മുൻ നഗരസഭ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ. കെ. അബ്ദുസ്സലാം മാസ്റ്റർ നിർവഹിച്ചു. തൃക്കണ്ടിയൂർ മുസ്ലിം ലീഗ് കമ്മിറ്റി ഭാരവാഹികളും പ്രവർത്തകരും നേതൃത്വം നൽകി. തറമ്മൽ കുന്നേക്കാട്ട് മുസ്തഫ, സിദ്ദീഖ് മുണ്ടേക്കാട്ട്, മൊയ്തീൻ കോയ, ഷാഹിദ് കെ. കെ., പി. പി. നിഷാദ്, റമീസ് കെ. കെ., ഇബ്രാഹിം കോട്ടേരി, അസ്ലം പഴയകത്ത്, അമാൻ കെ. കെ. തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി. ഓണക്കാലത്ത് അർഹരായ കുടുംബങ്ങൾക്ക് കൈത്താങ്ങേകുക എന്ന ലക്ഷ്യത്തോടെയാണ് ഓണക്കിറ്റ് വിതരണം സംഘടിപ്പിച്ചത്. സാമൂഹിക പ്രതിബദ്ധതയോടെ വിവിധ ക്ഷേമ-സേവന പ്രവർത്തനങ്ങൾ തുടരുന്നതിന്റെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചതെന്ന് ഭാരവാഹികൾ അറിയിച്ചു.യൂത്ത് ലീഗ് പ്രവർത്തകരുടെ നേതൃത്വത്തിൽ വീടുകളിൽ നേരിട്ട് എത്തിച്ച് നൽകിയാണ് വിതരണം പൂർത്തീകരിച്ചത്.4
- പതിവ് മുടക്കാതെ തന്ത്രി;ഉത്രാടനാളിൽ ഓണക്കാഴ്‌ചകളുമായി ഉണ്ണി നമ്പൂതിരിയുടെ സംഘം പാണക്കാട്ടെത്തി. പതിവ് മുടക്കാതെ തന്ത്രി;ഉത്രാടനാളിൽ ഓണക്കാഴ്‌ചകളുമായി ഉണ്ണി നമ്പൂതിരിയുടെ സംഘം പാണക്കാട്ടെത്തി. മതസൗഹാർദത്തിൻ്റെയും പരസ്‌പര സ്നേഹത്തിൻ്റെയും സാഹോദര്യത്തിന്റെയും സന്ദേശവുമായി പാണക്കാട് വീണ്ടും ഓണക്കാഴ്‌ചയ്ക്ക് സാക്ഷിയായി. വർഷങ്ങളായി തുട രുന്ന പതിവ് തെറ്റിക്കാതെ ഉത്രാടനാളിൽ തന്ത്രി ബ്രഹ്മശ്രീ തെക്കിനിയേടത്ത് തരണനല്ലൂർ പത്മനാഭൻ ഉണ്ണി നമ്പൂതിരിപ്പാടിൻ്റെ പ്രതിനിധി സംഘം ഓണക്കാഴ്‌ചകളുമായി പാണകാട് എത്തിയാത് ഓണക്കോടി, ശർക്കരവരട്ടി, പായസം, ഉണ്ണിയപ്പം, വൃക്ഷത്തൈകൾ തുടങ്ങിയവ ഉൾ പ്പെടുന്ന ഓണക്കാഴ്‌ചകൾ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾക്ക് കൈമാറി. സംസ്ഥാന വ്യവസായവകുപ്പ് മന്ത്രി പി.കെ.കുഞ്ഞാലിക്കുട്ടിക്കും തന്ത്രിയുടെ പ്രതിനിധികൾ ഓണസമ്മാനവും ആശംസകളും കൈമാറി1
- ചാലിയാർ പുഴയിൽ തുരുത്തിൽ കുടുങ്ങിയവരെ രക്ഷപ്പെടുത്തി. അഗ്നി രക്ഷാ സേന ചാലിയാർ പുഴയിൽ തുരുത്തിൽ കുടുങ്ങിയവരെ രക്ഷപ്പെടുത്തി. അഗ്നി രക്ഷാ സേന പാറക്കടവിന് താഴെ ചാലിയാർ പുഴയിൽ അക്കരെ തുരുത്തിൽ കുടുങ്ങിയ മൂന്നുപേരെ നിലമ്പൂർ അഗ്നിരക്ഷാസേന അതിസാഹസികമായി രക്ഷപ്പെടുത്തി. ജോലി സംബന്ധമായി അക്കരെ പോയ ആലിപൊയിൽ ഫാസിൽ ഓടായിക്കൽ, പുലവഴി ഫിറോസ് ഓടായിക്കൽ , എരുമത്തടത്തിൽ ജിതേഷ് നിലമ്പൂർ എന്നിവരാണ് ചാലിയാർ പുഴയിൽ വെള്ളം കൂടിയപ്പോൾ തുരുത്തിൽ അകപ്പെട്ടത്. സ്റ്റേഷൻ ഓഫീസർ കെ.പി.ബാബുരാജിന്റെ നേതൃത്വത്തിൽ, സീനിയർ ആൻഡ് റെസ്ക്യൂ ഓഫീസർ ആർ.രാജേഷ്, ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ മുഹമ്മദ് ഷാഫി.പി, നിഖിൽ.കെ, ശ്രീരാജ്.എ, വിപിൻ ഉണ്ണികൃഷ്ണൻ, ഹോം ഗാർഡ്മാരായ പി.സി.ചാക്കോ, എം. സി. പ്രകാശ്, ഷിബു ജോൺ എന്നിവരും നാട്ടുകാരും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്.1